ഷാജി തീവ്രവാദികളുടെ വോട്ട് വേണ്ടെന്നു പറയുന്നത് സാധാരണ നാട്ടിൽ എല്ലാവരും പറയുന്നത് പോലെയല്ല. ഷാജിയുടെ തീവ്രവാദ പട്ടികയിൽ പ്രധാനമായും സിമി, ജമാഅത്തെ ഇസ്ലാമി
സോളിഡാരിറ്റി, വെൽഫെയർ പാർട്ടി, എസ്.എസ്.എഫ് എന്നിവയൊക്കെയാണുളളത്.ഇതിൽ എൻ.ഡി.എഫിനോട് ഇരവിപുരം തിരഞ്ഞെടുപ്പിൽ സഹായിക്കണം എന്ന് ഷാജി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചെന്ന് അന്നത്തെ എൻ.ഡി.എഫ് സോണൽ കൺവീനർ കരമന അഷ്റഫ് മൗലവിയോടാണ് സംസാരിച്ചത്. അതുപ്രകാരം രേഖാമൂലം അപേക്ഷ തരാൻ എൻ.ഡി.എഫ് ആവശ്യപ്പെട്ടു. തുടർന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സഖരിയാ സേട്ട് വശം ഷാജിയുടെ എഴുതിയ അപേക്ഷ കരുനാഗപ്പളളിയിൽഅന്നത്തെ ജില്ലാ കൺവീനർ അബ്ദുസ്സത്താറിനെ ലീഗ് ഏൽപ്പിച്ചു. എൻ.ഡി.എഫിൻെറ അന്നത്തെ സംസ്ഥാന കമ്മറ്റി വിഷയം ചർച്ച ചെയ്തു തളളി. ഷാജിയെ സഹായിക്കാനാവില്ലെന്നും പകരം തോൽപ്പിക്കാനാവുന്നതെല്ലാം ചെയ്യുമെന്നായിരുന്നു തീരുമാനം. ഇത്ഷാജിയെയും ലീഗിനെയും എൻ.ഡി.എഫ് നേതാക്കൾ അറിയിച്ചു. തുടർന്ന് മുവാറ്റുപുഴ അഷ്റഫ് മൗലവി അടക്കമുളള നേതാക്കൾ പരസ്യമായി ലീഗിനും ഷാജിക്കുമെതിരേ പ്രചാരണം നടത്തി. അന്ന് മുവാറ്റുപുഴ അഷ്റഫ് മൗലവിയെ കൈയ്യേറ്റം ചെയ്യാൻ വരെ ലീഗുകാർ മുതിർന്നു.ഇക്കാര്യങ്ങളെല്ലാം ഷാജിയുടെ സ്വന്തം പ്രദേശമായ വയനാട് കണിയാന്പറ്റ മില്ല് മുക്കിൽ ഞാനും ഷാജിയും പങ്കെടുത്ത 2007ലെ ഒരു പൊതുയോഗത്തിൽ ഷാജിയുടെ മുഖത്തു നോക്കി ഞാൻ പറഞ്ഞിട്ടുളളതാണ്. നദ്വത്തുൽ മുജാഹിദീൻ ജില്ലാ സമ്മേളന വേദിയായിരുന്നു അത്.വസ്തുകൾ ഇതായിരിക്കേ ഷാജിയുടെ ഫോട്ടോയും പൊക്കിപ്പിടിച്ചു 'തീവ്രവാദികളുടെവോട്ട് വേണ്ടന്നു പറഞ്ഞ മഹാൻ' എന്ന് പുകഴ്ത്തുന്ന പരിപാടി ലീഗ് സുഹൃത്തുക്കൾ ദയവ് ചെയ്തു അവസാനിപ്പിക്കണം. നിങ്ങൾ ഇക്കാര്യം മിണ്ടാതിരുന്നാൽഞങ്ങളായിട്ട് നാറ്റിക്കില്ല.
സോളിഡാരിറ്റി, വെൽഫെയർ പാർട്ടി, എസ്.എസ്.എഫ് എന്നിവയൊക്കെയാണുളളത്.ഇതിൽ എൻ.ഡി.എഫിനോട് ഇരവിപുരം തിരഞ്ഞെടുപ്പിൽ സഹായിക്കണം എന്ന് ഷാജി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ചെന്ന് അന്നത്തെ എൻ.ഡി.എഫ് സോണൽ കൺവീനർ കരമന അഷ്റഫ് മൗലവിയോടാണ് സംസാരിച്ചത്. അതുപ്രകാരം രേഖാമൂലം അപേക്ഷ തരാൻ എൻ.ഡി.എഫ് ആവശ്യപ്പെട്ടു. തുടർന്ന് കുഞ്ഞാലിക്കുട്ടിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സഖരിയാ സേട്ട് വശം ഷാജിയുടെ എഴുതിയ അപേക്ഷ കരുനാഗപ്പളളിയിൽഅന്നത്തെ ജില്ലാ കൺവീനർ അബ്ദുസ്സത്താറിനെ ലീഗ് ഏൽപ്പിച്ചു. എൻ.ഡി.എഫിൻെറ അന്നത്തെ സംസ്ഥാന കമ്മറ്റി വിഷയം ചർച്ച ചെയ്തു തളളി. ഷാജിയെ സഹായിക്കാനാവില്ലെന്നും പകരം തോൽപ്പിക്കാനാവുന്നതെല്ലാം ചെയ്യുമെന്നായിരുന്നു തീരുമാനം. ഇത്ഷാജിയെയും ലീഗിനെയും എൻ.ഡി.എഫ് നേതാക്കൾ അറിയിച്ചു. തുടർന്ന് മുവാറ്റുപുഴ അഷ്റഫ് മൗലവി അടക്കമുളള നേതാക്കൾ പരസ്യമായി ലീഗിനും ഷാജിക്കുമെതിരേ പ്രചാരണം നടത്തി. അന്ന് മുവാറ്റുപുഴ അഷ്റഫ് മൗലവിയെ കൈയ്യേറ്റം ചെയ്യാൻ വരെ ലീഗുകാർ മുതിർന്നു.ഇക്കാര്യങ്ങളെല്ലാം ഷാജിയുടെ സ്വന്തം പ്രദേശമായ വയനാട് കണിയാന്പറ്റ മില്ല് മുക്കിൽ ഞാനും ഷാജിയും പങ്കെടുത്ത 2007ലെ ഒരു പൊതുയോഗത്തിൽ ഷാജിയുടെ മുഖത്തു നോക്കി ഞാൻ പറഞ്ഞിട്ടുളളതാണ്. നദ്വത്തുൽ മുജാഹിദീൻ ജില്ലാ സമ്മേളന വേദിയായിരുന്നു അത്.വസ്തുകൾ ഇതായിരിക്കേ ഷാജിയുടെ ഫോട്ടോയും പൊക്കിപ്പിടിച്ചു 'തീവ്രവാദികളുടെവോട്ട് വേണ്ടന്നു പറഞ്ഞ മഹാൻ' എന്ന് പുകഴ്ത്തുന്ന പരിപാടി ലീഗ് സുഹൃത്തുക്കൾ ദയവ് ചെയ്തു അവസാനിപ്പിക്കണം. നിങ്ങൾ ഇക്കാര്യം മിണ്ടാതിരുന്നാൽഞങ്ങളായിട്ട് നാറ്റിക്കില്ല.
Thu Nov 02, 2017 6:44 pm by neeladevan
» Which is the best malayalam song you like most?
Wed Dec 23, 2015 7:44 pm by neeladevan
» ഔറംഗസീബും കാശിക്ഷേത്രവും
Tue Nov 10, 2015 6:37 am by Ravanan
» ഐ എസ് ഐ ട്വീററുകളുടെ ഉറവിടം
Tue Nov 10, 2015 5:58 am by Ravanan
» ഒരു നിധിവേട്ടയുടെ ചരിത്രം
Mon Nov 02, 2015 6:41 pm by Ravanan
» റിപ്പര് എന്ന കൊലയാളി
Mon Nov 02, 2015 6:31 pm by Ravanan
» Things to remember while on election duty 2015
Tue Oct 20, 2015 7:30 pm by Ravanan
» പിളള മുജാഹിദ് വേദിയില്
Sun Oct 11, 2015 8:15 pm by Ravanan
» പത്തേമാരി റിവ്യൂ
Sun Oct 11, 2015 7:50 pm by Ravanan